2015, ഫെബ്രുവരി 17, ചൊവ്വാഴ്ച

കേഴേണ്ടിനി!

''ഗുരുവാകുവാന്‍ യോഗ്യനല്ല നീയിന്നെന്ന-
തൊരു സത്യ,മരുളാണു പൊരുളെന്നറിഞ്ഞിടാന്‍,
അരുളില്‍നിന്നന്‍പുണര്‍ന്നനുകന്പയായ് വിടര്‍-
ന്നൊരു മാരിവില്ലായ് ചിരിച്ചു നിന്നീടുവാന്‍
കഴിയും നിനക്കു, നീ പണ്ടിരുള്‍ക്കൂനയായ് 
മാരിവില്‍ മാറിയെന്നോര്‍ത്തു കേഴേണ്ടിനി!''

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ